Monday, April 18, 2016

ടിക്കട്ടെടുക്കാത്ത യാത്ര

      ജീവിതം ഒരു ട്രെയിന്‍ യാത്ര പോലെയാണ്. നിര്ത്താതെ ഓടുന്ന ഒരു ട്രയിനിലെ യാത്ര. ഒരേ ഇടത്തേക്ക് യാത്ര ചെയ്യുമ്പോയും പലരുടെയും യാത്രക്ക് പല ദൈര്‍ക്യം.
      ഓര്‍ഡിനറി കമ്പാര്‍ട്ട്മെന്റിലെ തിക്കിലും തിരക്കിലും യാത്ര ചെയ്യുന്നവരാണ് അധികവും....ചിലര്‍ സ്ലീപേര്‍ കോച്ചിലും..... മറ്റു ചിലര്‍ ഫസ്റ്റ് ക്ലാസ്സിലും എസിയിലും, ടിക്കറ്റ്‌ എടുക്കാത്ത യാത്രക്കാര്‍ ചെക്കര്‍ വന്നാല്‍ പിടിക്കപ്പെട്ടാല്‍ പുറത്താക്കപ്പെടുന്നവര്‍.....
     ഒരാള്‍ പുറത്താക്കപ്പെടുമ്പോള്‍ ഒഴിയുന്നസീറ്റില്‍ പിന്നെ മറ്റൊരാള്‍.... ആര്‍ക്കും സ്വന്തമായി ഒന്നുമില്ല. യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ സഹായാത്രികരോടുള്ള മനോഭാവവും പ്രവര്‍ത്തിയും അനുസരിച്ച് കുറച്ചു കാലം ഓര്മിക്കപ്പെേട്ടേക്കാം. സീറ്റ് ഷെയര്‍ ചെയ്തു ചേര്‍ന്നിരുന്നു യാത്ര ചെയ്തവര്‍ക്ക് വേദനയുണ്ടയെക്കാം.....

      എത്ര വലിയ അനിശ്ചിതത്തമാണ് ഈ ജീവിത യാത്ര..... എന്നിട്ടും എന്തെ നമ്മള്‍ യാത്രക്കാര്‍ ഇങ്ങനെ എടുത്തിട്ടില്ലാത്ത ടിക്കറ്റ്‌ ഉണ്ട് എന്ന്‍ ഭാവിച്ചു നില്‍ക്കുന്നു......?

ഭൂമിയുടെ ഗോളാകൃതി



ഭൂമി  പരന്നതാണെന്നായിരുന്നു ആദ്യകാല ജനങ്ങളുടെ വിശ്വാസം . ഭൂമിയുടെ  അറ്റത്തെത്തിയാരുന്നു വീണുപോകുമെന്ന ഭയത്താ അധിക  ദൂരം  സഞ്ചരിക്കുവാൻ നൂറ്റാണ്ടുകളോളം മനുഷ്യൻഭയപ്പെട്ടിരുന്നു . 1597 ഇൽ ലോകം ചുറ്റിസഞ്ചരിച്ച ഫ്രാൻസിസ് ട്രൈക് ആണ് ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി തെളിയിച്ചത്. രാപകലുകളുടെ മാറ്റത്തെ പറ്റിയുള്ള താഴെ കാണുന്ന ഖുർആനിക വചനം ശ്രദ്ധിക്കുക        

                                                   "അള്ളാഹു  രാത്രിയെ  പകലിൽ  പ്രവേശിപ്പിക്കുകയും     പകലിനെ 


രാത്രിയിൽ  പ്രവേശിപ്പിക്കുകയും  ചെയുന്നു   എന്ന്  നീ  ചിന്തിച്ചു   നോക്കിയിട്ടില്ലേ?" ഖുർആൻ 

ഗുഹയില്‍ കുടുങ്ങിയ സുഹ്ര്തുക്കള്‍



AÐpÃln_v\p DaÀ(d) \n¶v \nthZ\w .At±lw ]dªp \_n(k) ]dbp¶Xmbn Rm³ tI«p.\n§fpsS  ap³KanIen  s]« aq¶v hyànIÄ Hcp bm{X ]pds¸«p .cm{Xn AhÀ Hcp Kplbn A`bw {]m]n¨p .AhÀ AXn {]thjnsNt¸mÄ  A{]Xo£nXabn ]ÀÆX¯n \n¶v Hcp ]md Dcp­v hoW KplapIw AS¨pIfªp.\½psS kev¡cva§Ä ap³ \nc¯n AÃlnhnt\mZv {]cvXn¡pIbÃmsX Cu ]mdbn \n\v c£s]Sm³ aäpaÀIansöv AhÀ ]dªp.

Ahcn HcmÄ ]dªp: AÃmlpth F\n¡v hr²cmb  amXm]nXm¡ep­mbncp¶p .Ahcv¡v ap¼mbn Rm³ {`nXycvt¡m  IpSpw_¯nt\m `£Ww \evImcnÃbncp¶p . Hcp Znhkw Rm³ ImenIÄ¡v `£Ww tXSn Iptd Zqcw t]mbn.Rm³ cm{Xn aS§n h¶t¸mÄ AhÀ  Dd§nbncp¶p .Ahcv¡v cm{Xn `£Whpambn ]m Ic¶v h¶t¸mbpw AhÀ Dd§pIbmbncp¶p .Ahsc hnfn¨p\cvXp¶Xpw Ahcv¡v ap¼mbn IpSpw_¯n\pw  {`nXycv¡pw `£Ww \evIp¶Xpw F\n¡v AtcmNIambn tXm¶n .I¿n ]m{Xhpambn  Rm³ \n¶p.AhÀ DWcp¶Xpw Im¯v Rm³ \n¶p. Ip«nIÄ Fsâ  Im¡ hni¶v Icbp¶p­mbncp¶p .cmhnse AhÀ  DWc¶v  ]m  IpSn¨p .AÃmlpth Rm³ C§s\ sNbvXXv  \nsâ  {]oXn BImwin¨psIm­m¬ AXpsIm­v R§sf \o CXn \n¶v c£s¸Sp¯n XcWta .At¸mÄ ]md Aev]w H¶v \o§n .F¶m AXn Ip-Sn ]pd¯v t]mIm³ kmZn¡pIbnÃ.

ഇദരീസ് നബി (അ)


     
      പ്രവാചകന്മാരെ കുറിച്ച് പറഞ്ഞപ്പോൾ രണ്ടാമതായി പറഞ്ഞത് ഇദരീസ് നബി (അ)നെ കുറിച്ചാണ്. അദ്ദേഹത്തിന്റെ സാക്ഷാൽ പേര് " അനോക്ക് " എന്നാണ്. ഊസലീസ് എന്നും അസ്വരിസ് എന്നും  അദ്ദേഹത്തെ കുറിച്ച് പറയാറുണ്ട്. ആദ്യമായി പേന കൊണ്ട് എഴുതിയതും, തുന്നി ചേർത്ത് വസ്ത്രം ധരിക്കാൻ തുടങ്ങിയതും, ഗണിതവും, കണക്കുo ആദ്യമായി പഠിപ്പിച്ചതും ഇദ്ദേഹം തന്നെയാണ്. അളവു തൂക്ക ഉപകരണങ്ങളുടെ പ്രയോഗവും നക്ഷത്ര ഗോള ശാസ്ത്രത്തെ കുറിച്ചുള്ള അറിവ് തുടങ്ങിയതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദരീസ് നബി(അ)നുഹിന്റെ പിതാവിന്റെ പിതാമഹനാണെന്നും പറയപ്പെടുന്നുണ്ട്. സുറത്തുൽ മർയമിൽ അല്ലാഹു പറയുന്നു.
           വേദഗ്രന്ഥത്തിൽ ഇദരീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. തിർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിന്നു. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തിരിക്കണം. (മർയം. 56,57).

HISTORY OF PROPHET MUSA


          
            " പുഴയിലും ടെ ഒരു പെട്ടി പതുക്കെ ഒഴുകി. കുറച്ചഅകലയായി ഒരു പെൺ കുട്ടി പെട്ടിയെത്തന്നെ നോക്കുന്നുണ്ടായിരുന്നു"
                ''കുഞ്ഞിനൊന്നും സo ദവിക്കരുതേ'' അവൾ പ്രാർത്ഥിച്ചു.
         ആ പെട്ടിയിൽ തന്റെ അനിയനാണ്. ഉമ്മയാണ് പന്ന് വിച്ച ഉടനെ കുഞ്ഞിനെ പെട്ടിയിലിട്ടടച്ച് പുഴയിലിട്ടൊഴുക്കിയത്.
ഇസ്റാഈൽ വംശത്തിൽ ജനിക്കുന്ന ആൺക്കുഞ്ഞുങ്ങളെ
മുഴുവൻ അക്കാലത്ത് ഫിർഔൻ എന്ന ഭരണാധികാരി കൊന്നടുക്കിയിരുന്നു. കുട്ടിയെ അവർ കൊല്ലുമെന്ന് പേടിച്ചാണ്
ഉമ്മ ഇങ്ങനെ ചെയ്തത്.
         പെട്ടി എങ്ങും തട്ടിമുട്ടാതെ, മുങ്ങിപ്പോകാതെ പതുക്കെ ഒഴുകിക്കൊണ്ടിരിക്കുന്നു. കൊട്ടാരത്തിനടുത്തെത്തിയപ്പോൾ ഒരാൾ ആ പെട്ടിയെടുത്തു. അതിലതാ ഒരു ആൺകുഞ്ഞ്. അത്ഭുതത്തോടെ അയാൾ കൊട്ടാരത്തിലെത്തി.അത് ഫിർഔന്
രാജാവിന്റെ പത്നിയായിരുന്നു. അവൾ നല്ല സ്ത്രീയായിരുന്നു. അവൾ ആ കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു.

ആന കലഹ സംഭവം

       അബ്സി നിയയിലെ പക്രവർത്തിയായിരുന്ന നെജ്ജശിയുടെ കീഴിൽ യമൻ ഭരിച്ചിരുന്ന അബ്രഹത്ത് എന്ന പേരായ ഒരു രാജാവുണ്ടായിരുന്നു. ചക്രവർത്തിയുടെ പ്രിതി സമ്പാതിക്കുവാൻ അവർ ഒരു ക്യസ്തു ദേവാലയം പണിതു.ജനങ്ങളെ അങ്ങോട്ടു ആകർശിക്കുവാൻ അവർ ഒരു ഉപായം കണ്ടു പിടിച്ചു. മക്കയിലേക്കു ജനങ്ങൾ ഹജ്ജു കർമത്തിനു പോകുന്ന പതിവു നിർത്തലാക്കി.ആ ദേവാലയത്തിലേക്ക് അവരെ തിരിച്ചു വിടണമെന്നായിരുന്നു പരുപാടി ഖുറൈശികളുടെ  കഅബ പൊളിച്ചു നീക്കുമെന്നും ശബദം ചെയ്തു.അബ്രഹത്ത് ഒരു വമ്പിച്ച സേനയുമായി മക്കയിലേക്കു നീങ്ങി. സൈന്യത്തിൽ ഒന്നോ അതിലധികമോ ആനയുമുണ്ടായിരുന്നു. ഈ സേനക്കു ആനപ്പട്ടാളം എന്നുപറയാൻ ഇതാന്നു കാരണം.

സ്വാലിഹ് നബി (അ)

സ്വാലിഹ് നബിയാണ്  സമൂദ്  സമൂഹത്തിലേക്ക്  അല്ലാഹു പ്രവാചകനായി നിയോഗിച്ചത് .അദ്ദേഹം ആ ജനതയോട് പറഞ്ഞു
'' എന്റെ ജനമേ, നിങ്ങൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിൻ, നിങ്ങൾക്ക് അവനല്ലാതെ ദൈവമില്ല അവങ്കലേക്ക് മടങ്ങുവിൻ ''
        അന്നുവരെ തങ്ങൾക്ക് സുസമ്മതനായിരുന്ന സ്വാലിഹിൽ നിന്നും കേട്ട വാക്കുക്കൾ സമൂദിലെ പ്രമാണിമരെ പിടിച്ച് കുലുക്കുക തന്നെ ചെയ്തു. അവർ പറഞ്ഞു: ''ഹേ, സ്വാലിഹ്! ഇതുവരെ പൂർവികർ ആരാധിച്ചു പോന്നതും ഞങ്ങൾ ആരാധിക്കുന്നതുമായ ദൈവങ്ങളെ കൈവെടിയണമെന്നാണോ നീ പറയുന്നത്? അത് നടക്കില്ല". പക്ഷേ സ്വാലിഹ് തന്റെ പ്രബോധനത്തിൽ നിന്ന് പിൻതിരിഞ്ഞില്ല.